ജനാലകളും വാതിലുകളും തുറന്നിടാത്ത
ദാമ്പത്യത്തിന്‍െറ കിളിക്കൂട്ടില്‍
ഞാനെങ്ങനെ പറന്നെത്തും
ഏങ്ങനെ കൊക്കുരുമിയിരിക്കും
നാലുചുമരുകള്‍ക്കുള്ളിലെ
ഇരുട്ടിനുമെത്രയോ അപ്പുറമാണ്
ഒരിക്കലും കാണാനാവാത്ത
മനസ്സുകളിലെ കൂരിരുട്ട്
ഏന്നിടും..,
ഏന്നിടുമെന്തേ ഞാനതിനെ
വിധിയെന്ന് വിളിച്ച്
പൊട്ടിയൊലിക്കുന്ന വ്രണം പോലെ
കൊണ്ട് നടക്കുന്നു ?? (ആഗസ്റ്റ് 21, 2006)
No comments:
Post a Comment